തന്റെ വാക്കുകളെ പാണ്ഡിത്യത്തിന്റെയൊ വേഷഭൂഷാദികളുടെയൊ വിസ്താരഭയത്തിന്റെയൊ തൊങ്ങലുകൾകൊണ്ട് ‘പോളീഷ്’ ചെയ്ത് ശ്രാവ്യസുന്ദരമാക്കി മാറ്റാതെ, തന്റെ ബോദ്ധ്യങ്ങൾക്കുവേണ്ടിയും തന്റെ ജനത്തിനുവേണ്ടിയും ശബ്ദിച്ച ഒരു പച്ച മനുഷ്യൻ… ഇങ്ങനെ ഒരു സ്വരവും സഭാനേതൃത്വത്തിൽ വേണ്ടിയിരുന്നു… ഇനി എത്രനാൾ കാത്തിരിക്കണം… അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിന് ആദരാഞ്ജലികൾ…