മരണശേഷം നാടിളക്കിയുള്ള സംസ്ക്കാര കർമ്മങ്ങൾ ആഗ്രഹിച്ചിരുന്നെങ്കിൽ അഭി. ആനിക്കുഴിക്കാട്ടിൽ പിതാവ് ജീവിച്ചിരുന്നപ്പോൾ ഒരിക്കലും ഇത്തരമൊരു നിലപാട് സ്വീകരിക്കുമായിരുന്നില്ല. അതു കൊണ്ടുതന്നെ ആരവവും ആഘോഷവുമില്ലാതെ ഏകനായി അദ്ദേഹം കടന്നു പോകുമ്പോൾ നാം സങ്കടപ്പെടേണ്ടതില്ല. ജീവിച്ചിരുന്നപ്പോഴും അദ്ദേഹം പലപ്പോഴും ഒറ്റയാൾ പോരാട്ടത്തിൽതന്നെ ആയിരുന്നല്ലോ.
സ്വന്തം പാരമ്പര്യം വെളിപ്പെടുത്തി വികട മനസുകൾ പടച്ചു വിടുന്ന നീച സാഹിത്യത്തെ അവഗണിച്ചു തള്ളാനും അതുകൊണ്ടുതന്നെ നമുക്കാകും.
അഭി. പിതാവിന് ബാഷ്പാഞ്ജലികൾ…
